കശ്മീര്‍: മൃതദേഹങ്ങള്‍ വാചാലമാവുമ്പോള്‍...
ഠവൌ, 16 ങമ്യ 2013 23:34:55 +0000
ഫാറൂഖ് ഫഹീം
19ാം ൂറ്റാണ്ടില്‍ എഴുതപ്പെട്ട മിക്ക യാത്രാവിവരണങ്ങളും, വിശേഷിച്ചും യൂറോപ്യര്‍ എഴുതിയ യാത്രാക്കുറിപ്പുകള്‍, കശ്മീര്‍ താഴ്വരയെ ഒരു ിഗൂഢമേഖലയായും കശ്മീരികളെ കേവലം സുഖലോലുപരുമായാണു പരിചയപ്പെടുത്തിയത്. കശ്മീര്‍ താഴ്വരയുടെ പ്രകൃതിസൌന്ദര്യം വര്‍ണിക്കുന്ന കൂട്ടത്തില്‍ ചിലപ്പോഴെങ്കിലും, ഭരണാധികാരികളില്‍ിന്നു കശ്മീരികള്‍ അുഭവിക്കുന്ന പീഡത്തിന്റെ കഥകളും അത്തരം വിവരണങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഉത്തരകോളീകരണ കാലത്ത് ഇന്ത്യന്‍ ബുദ്ധിജീവികളും മാധ്യമങ്ങളും സവിശേഷമായൊരു കശ്മീരി ിര്‍മിച്ചെടുത്തിരുന്നു. 'ബാഹ്യശക്തികളുടെ' സ്വാധീങ്ങള്‍ക്ക് എപ്പോഴും വിധേയപ്പെടാന്‍ മാത്രം സാധുക്കളായ, തങ്ങള്‍ക്കു 'ല്ലതെന്നു' തോന്നുന്നതില്‍ വിശ്വാസമര്‍പ്പിക്കാന്‍ മാത്രം 'വിവേകശ്യൂരായ' കശ്മീരികളുടെ ചിത്രമായിരുന്നു അവര്‍ ിര്‍മിച്ചെടുത്തിരുന്നത്. ഈ വാര്‍പ്പുമാതൃകയില്‍ിന്നു വ്യത്യസ്തായ കശ്മീരി എപ്പോഴും കേവലമൊരു അപവാദമായി ഗണിക്കപ്പെട്ടു. എന്നുമാത്രമല്ല, കശ്മീരികള്‍ പൊതുവെ സാധുക്കളും വിവേകശ്യൂരുമാണെന്ന സിദ്ധാന്തത്തിുള്ള സാധൂകരണമായും അത്തരം 'അപവാദങ്ങളെ' പ്രയോജപ്പെടുത്തി. തങ്ങള്‍ക്ക് മികച്ചതെന്തെന്നു കശ്മീരികള്‍ക്ക് അറിയില്ലെന്ന് അധികാരകേന്ദ്രങ്ങള്‍ അവരോടു ിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സ്വന്തം ഭാഗധേയം രൂപപ്പെടുത്താന്‍ ഉദ്യമിച്ച വേളകളിലെല്ലാം അവര്‍ ബാഹ്യസ്വാധീങ്ങള്‍ക്കു വിധേയപ്പെടുകയാണെന്ന ആക്ഷേപം ഉന്നയിക്കപ്പെട്ടു.
'വിദേശഹസ്തങ്ങള്‍' കശ്മീരില്‍ ഇടപെടുന്നതു സംബന്ധിച്ച് ആയിരക്കണക്കിു താളുകളില്‍ എഴുതപ്പെട്ടു. കഴിഞ്ഞ ഏഴുദശകത്തികം ഉണ്ടായ എണ്ണമറ്റ 'ആസാദീ' (സ്വാതന്ത്യ്ര) പ്രക്ഷോഭങ്ങള്‍ കശ്മീരികളുടെ 'ദുശ്ശീലത്തിും' 'താന്തോന്നിത്തത്തിു'മുള്ള തെളിവായി ഉദ്ധരിക്കപ്പെട്ടു. അങ്ങ, കശ്മീരികള്‍ ടത്തിയ തികച്ചും സമാധാപരമായ പ്രക്ഷോഭങ്ങള്‍ പോലും 'പ്രക്ഷോഭ ഭീകരത'യായി മുദ്രണം ചെയ്യപ്പെട്ടു. ഭരണകൂടം തന്ത്രപൂര്‍വം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന 'സന്തുഷ്ട' കശ്മീരിന്റെ വാര്‍പ്പുമാതൃകയ്ക്കു ഭീഷണിയായിരുന്നു അത്തരം പ്രക്ഷോഭങ്ങള്‍ എന്നതായിരുന്നു അതിു കാരണം. പക്ഷേ, സ്വാതന്ത്യ്രത്തിായുള്ള തീവ്രാഭിലാഷവും അതു ടിേയെടുക്കാുള്ള ിശ്ചയദാര്‍ഢ്യവും കൈമുതലായി ഉണ്ടായിരുന്ന കശ്മീരികള്‍ ഭരണകൂടിര്‍മിതികളെ ിരാകരിക്കുക മാത്രമല്ല, സജീവമായി ചെറുത്തുില്‍ക്കുക തന്നെ ചെയ്തു.
എപ്പോഴൊക്കെ, എവിടെയെല്ലാം ജങ്ങള്‍ ഒന്നിച്ചുിന്ന് ഭരണകൂടത്തിന്റെ അധികാരത്തെ വെല്ലുവിളിച്ചിട്ടുണ്േടാ അപ്പോഴെല്ലാം അവരെ 'ചാപല്യത്ത്ി' അടിപ്പെട്ട 'അവിവേകികളും' മുഖ്യധാരയില്‍ിന്ന് 'ഒറ്റപ്പെട്ടവരും' ആയി മുദ്രകുത്തിയതായി ചരിത്രം പരിശോധിച്ചാല്‍ കാണാം (സ്മെല്‍സര്‍- 1962). എന്നാല്‍, അത്തരം പ്രതിഷേധ-പ്രക്ഷോഭങ്ങളില്‍ പങ്കാളികളാവുന്ന ജങ്ങള്‍ അവിവേകികളോ അ്യവല്‍കൃതരോ അല്ലെന്നും മറിച്ച്, സ്വസമുദായങ്ങളുടെ സാമൂഹികഘടയില്‍ ആഴത്തില്‍ വേരോട്ടമുള്ളവരാണെന്നും ഭരണകൂടത്തിതിെരേയുള്ള അവരുടെ പടയൊരുക്കത്തിന്റെ ഒരു അടിസ്ഥാ ഘടകംപോലും അതാണെന്നുമാണ് 1960കളിലെ പൌരാവകാശ പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെ ിരവധി പ്രക്ഷോഭങ്ങളെക്കുറിച്ച് ഈ അടുത്തകാലത്തു ടന്ന പഠങ്ങള്‍ വ്യക്തമാക്കുന്നത് (ജോണ്‍സണ്‍ & ാക്സ്- 2005). മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ജങ്ങള്‍ അത്തരം പ്രക്ഷോഭങ്ങള്‍ക്കു കോപ്പുകൂട്ടുന്നതും അവയില്‍ ഭാഗഭാക്കാവുന്നതും ദൈംദി സാമൂഹിക-രാഷ്ട്രീയ പ്രശ്ങ്ങളെക്കുറിച്ചുള്ള സ്വന്തം ബോധ്യങ്ങളുടെയും വ്യാഖ്യാങ്ങളുടെയും അടിസ്ഥാത്തിലാണ്. പ്രതിഷേധങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും പ്രകടമാക്കപ്പെടുന്ന അത്തരം കൂട്ടായ പ്രതികരണങ്ങള്‍ ഏതെങ്കിലും ചില സംഭവങ്ങളോടുള്ള കേവലം യാന്ത്രികമായ പ്രതികരണങ്ങളല്ല. മറിച്ച്, കൃത്യമായ ലക്ഷ്യങ്ങളുള്ള ബോധപൂര്‍വമായ ഇടപെടലുകളാണ് (ക്രോസ്ളി- 2002). പക്ഷേ, അത്തരം പ്രതിഭാസങ്ങള്‍ മസ്സിലാക്കണമെങ്കില്‍ അത്തരം പ്രക്ഷോഭങ്ങള്‍ക്കു തങ്ങളെ പ്രേരിതരാക്കുന്ന സംഭവങ്ങള്‍ക്കു പ്രക്ഷോഭകാരികള്‍ കല്‍പ്പിക്കുന്ന അര്‍ഥതലങ്ങള്‍ ാം പരിശോധാവിധേയമാക്കേണ്ടതുണ്ട്. അധികാരഘടയുടെ മൂക്കിന്‍തുമ്പില്‍ ടക്കുന്ന ജകീയപ്രക്ഷോഭങ്ങള്‍ക്കു ിരന്തരം സാക്ഷിയാവുന്ന കശ്മീരില്‍, അത്തരം പ്രക്ഷോഭങ്ങള്‍ക്കു പ്രകോപമാവുന്ന മിക്ക സംഭവങ്ങള്‍ക്കും ആ ജത കല്‍പ്പിക്കുന്ന അര്‍ഥതലങ്ങള്‍ ാം മസ്സിലാക്കേണ്ടതു പരമപ്രധാമാണ്.
1953 മുതല്‍ 1975 വരെയുള്ള 22 വര്‍ഷങ്ങളില്‍ കശ്മീര്‍ ജത പ്രക്ഷോഭങ്ങള്‍ക്കായി സംഘടിപ്പിക്കപ്പെട്ടിരുന്നത് 'ജഹിത പരിശോധ', 'സ്വാതന്ത്യ്രം അല്ലെങ്കില്‍ മരണം' എന്നീ മുദ്രാവാക്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ശെയ്ഖ് അബ്ദുല്ലയുടെ തൃേത്വത്തിലായിരുന്നു ഇത്. സ്വാതന്ത്യ്രവികാരവും മുദ്രാവാക്യങ്ങളും അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടത്തോടൊപ്പം ദാല്‍ ദിക്കരയില്‍ കുഴിച്ചുമൂടപ്പെടുമെന്ന് ഒരുപക്ഷേ, പലരും പ്രതീക്ഷിച്ചിരിക്കാം. 1982 സപ്തംബര്‍ എട്ടിു ടന്ന, ശെയ്ഖ് അബ്ദുല്ലയുടെ അന്ത്യയാത്രയില്‍ താഴ്വരയിലുടീളമുള്ള ആയിരക്കണക്കിു കശ്മീരികള്‍ പങ്കുചേര്‍ന്നു. 'വികാരങ്ങളുടെ കടിഞ്ഞാണ്‍ ഷ്ടപ്പെട്ട ഒരു ദിത്തിലെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്' എന്നാണ് ഒരിന്ത്യന്‍ മാഗസിന്‍ അതിക്കുെറിച്ച് എഴുതിയത്. ഒരു 'ജസമുദ്രം' അതിന്റെ പ്രിയതോവി യാത്രയയക്കുകയായിരുന്നു. കോണ്‍ക്രീറ്റ്കൊണ്ടു ബന്തവസ്സാക്കിയ ഒരു മുറിയിലാണ് ശെയ്ഖ് അബ്ദുല്ലയെ സംസ്കരിച്ചത്. സകല കശ്മീരികളാലും ആദരിക്കപ്പെടുന്ന ഒരിടമായി തങ്ങളുടെ പ്രിയതോവിന്റെ ഖബറിടം മാറണമെന്നായിരുന്നു അുയായികളുടെ അഭിലാഷം. അത് ഏറക്കുറേ സാക്ഷാല്‍ക്കരിക്കപ്പെടുകയും ചെയ്തു.
ശെയ്ഖ് അബ്ദുല്ലയുടെ ിര്യാണശേഷം ഏറെ വൈകാതെ, അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലത്ത് ഒരു ലൈബ്രറിയും മ്യൂസിയവും ഖുര്‍ആന്‍ പഠകേന്ദ്രവും സന്ദര്‍ശകമുറിയും ഉള്‍പ്പെടെ ാലു കൂറ്റന്‍ മുറികള്‍ പണിയണമെന്ന് തീരുമാിച്ചിരുന്നുവെങ്കിലും ഇിയും അത് യാഥാര്‍ഥ്യമായിട്ടില്ല.
തുടര്‍ന്നു കശ്മീരിലുണ്ടായ സംഭവവികാസങ്ങള്‍ മേഖലയിലെ മൊത്തം രാഷ്ട്രീയസംവാദങ്ങളെ മാറ്റിമറിച്ചതോടൊപ്പം ഉപരിസൂചിത പദ്ധതികളെയും തകിടം മറിച്ചു. ശെയ്ഖ് അബ്ദുല്ലയുടെ മരണം ടന്ന് രണ്ടുവര്‍ഷത്തിുശേഷം മഖ്ബൂല്‍ ഭട്ട് എന്ന കശ്മീരിയുവാവി- ശെയ്ഖ് അബ്ദുല്ലയുടെ മകന്‍ ഫാറൂഖ് അബ്ദുല്ല 'കാല്‍പ്പികന്‍' എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്- ്യൂഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. 1966ല്‍ ടന്ന ഒരു സി.ഐ.ഡിയുടെ കൊലപാതകത്തില്‍ പങ്കുണ്െടന്ന് ആരോപിച്ചായിരുന്നു അത്. അഹിംസയില്‍ ഊന്നിക്കൊണ്ട് ശെയ്ഖ് അബ്ദുല്ല ടത്തിയിരുന്ന ബഹുജപ്രക്ഷോഭത്തിലൂടെ ടോന്‍ കഴിയാതെ പോയ ലക്ഷ്യം ഒളിപ്പോര്‍ ഉള്‍പ്പെടെയുള്ള രഹസ്യ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ സാക്ഷാല്‍ക്കരിക്കാാവൂ എന്നായിരുന്നു മഖ്ബൂല്‍ ഭട്ടിന്റെ വിശ്വാസം. 1966ല്‍ അദ്ദേഹത്തിന്റെ പ്രഥമ അറസ്റിന്റെ വേളയില്‍ അദ്ദേഹമെഴുതിയ ഒരു കുറിപ്പ് പോലിസ് കണ്െടടുത്തിരുന്നു. 'ഇന്ത്യക്കെതിരേയുള്ള ഒരു യുദ്ധപ്രഖ്യാപമായിരുന്നു അത്.' കഴുമരത്തിലേക്കു ടക്കവെ ഭട്ട് ശാന്തും സ്വസ്ഥുമായിരുന്നുവെന്നും ഒരു വാക്കുപോലും ഉരിയാടിയിരുന്നില്ലെന്നും തിഹാര്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തന്റെ 46ാം ജന്മദിത്ത്ി ഏതാും ദിവസം മുമ്പ് 1984 ഫെബ്രുവരി 11ാണ് അദ്ദേഹത്തെ തൂക്കിലേറ്റിയത്.
ഭട്ടി തൂക്കിലേറ്റിയതിതിെരേ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ കശ്മീരില്‍ പലയിടത്തും റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വാര്‍ത്താ മാഗസിുകളാവട്ടെ, ിലവിലെ വൈകാരികാവസ്ഥ മുതലെടുത്ത് അത്തരം പ്രതിഷേധങ്ങളെ 'സംഘര്‍ഷങ്ങളുടെ തുടര്‍ചലങ്ങളാ'യി വിശേഷിപ്പിച്ചു. ഭട്ടിന്റെ ജന്മദേശമായ കുപ്വാരയിലെ തെഹ്ഗാമില്‍ തുടര്‍ച്ചയായി ാലുദിവസം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. തെക്കന്‍ കശ്മീരിലെ ആന്ദ് ാഗ് ജില്ലയില്‍ കണ്ണീരൊഴുക്കിക്കൊണ്ട് യുവാക്കള്‍ സ്കൂളുകളിലൂടെയും ബാങ്കുകളിലൂടെയും സര്‍ക്കാര്‍ ഓഫിസുകളിലൂടെയും ചുറ്റിടന്നു; അധികാരികളോട് ഓഫിസുകള്‍ അടയ്ക്കാന്‍ അപേക്ഷിച്ചുകൊണ്ട്. ശ്രീഗറിലും സ്ഥിതി ഭിന്നമായിരുന്നില്ല. പുരാത ശ്രീഗറിന്റെ ഹൃദയഭാഗമായ സാൈ കാദലില്‍ ആരും ബന്ദ്ി ആഹ്വാം ചെയ്യാതെ തന്നെ തെരുവുകള്‍ ിശ്ചലമായി. ശ്രീഗറിലെ തെരുവുകളില്‍ തളംകെട്ടിിന്ന മൂകത വരാന്‍പോവുന്ന കൊടുങ്കാറ്റിന്റെ സൂചകള്‍ ല്‍കി.
മുമ്പ് ഫെബ്രുവരി എട്ട്ി ഇന്ത്യന്‍ രാഷ്ട്രപതി ഭട്ടിന്റെ ദയാഹരജി തള്ളിയതി തുടര്‍ന്ന് പ്രത്യേക കോടതി ജഡ്ജി അദ്ദേഹത്തെ തൂക്കിലേറ്റാന്‍ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. അന്ത്യാഭിലാഷം കൂടി പരിഗണിക്കാതെ തിഹാര്‍ ജയില്‍പരിസരത്തു തന്നെ മറമാടുകയായിരുന്നു ഭട്ടിന്റെ മൃതദേഹം. 'ീതിയെ കശാപ്പു ചെയ്ത ജുഡീഷ്യല്‍ കൊലപാതകം' എന്നായിരുന്നു അന്നു കശ്മീര്‍ ിയമസഭാംഗമായിരുന്ന അബ്ദുല്‍ ഗി ലോണ്‍ ഭട്ടിന്റെ വധശിക്ഷയെ വിശേഷിപ്പിച്ചത്. ഭട്ടിന്റെ അഭിഭാഷകരിലൊരാള്‍ പ്രസ്തുത വധശിക്ഷയെ വിശേഷിപ്പിച്ചതാവട്ടെ, 'ധൃതിപിടിച്ചെടുത്ത ഒരു രാഷ്ട്രീയതീരുമാം' എന്നായിരുന്നു. കേവലം രണ്ടുവര്‍ഷത്തിുള്ളില്‍ ടന്ന ഈ രണ്ടു മരണങ്ങള്‍ (1982ല്‍ ശെയ്ഖ് അബ്ദുല്ലയുടെ മരണവും 1984ല്‍ ഭട്ടിന്റെ മരണവും) കശ്മീരിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ കൃത്യമായൊരു മാറ്റത്തെ അടയാളപ്പെടുത്തി.
(അവസാിക്കുന്നില്ല.)
കടപ്പാട്: ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി
0 comments:
Post a Comment